പോസ്റ്റുകള്‍

ജൂൺ 16, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭോഷനായ ധനികൻ

"ഒരു ഉപമയും അവൻ അവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷി സ്ഥ ലം സമൃദ്ധമായ വിളവ്‌ നൽകി. അവൻ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തുചെയ്യും? ഈ ധാന്യം മുഴുവൻ സൂക്ഷിക്കാൻ എനിക്ക്  സ്ഥല മില്ലല്ലോ. അവൻ പറഞ്ഞു: ഞാൻ ഇങ്ങനെ ചെയ്യും, എന്റെ അറപ്പുരകൾ പൊളിച്ച്, കൂടുതൽ വലിയവ പണിയും; അതിൽ എന്റെ ധാന്യവും വിഭവങ്ങളും സംഭരിക്കും. അനന്തരം ഞാൻ എന്റെ ആത്മാവിനോട് പറയും: ആത്മാവേ, അനേകവർഷത്തേക്ക് വേണ്ട വിഭവങ്ങൾ നിനക്കായി സംഭരിച്ചിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ചു ആനന്ദിക്കുക. എന്നാൽ ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നിൽനിന്ന് ആവശ്യപ്പെടും; അപ്പോൾ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേ താകും? ഇതുപോലെയാണ് ദൈവസന്നിധിയിൽ സന്പന്നനാകാതെ തനിക്കുവേണ്ടി സന്പത്ത് ശേഖരിച്ചുവയ്ക്കുന്നവനും." (ലൂക്കാ 12:16-21) വിചിന്തനം  ഭാവിയെക്കുറിച്ച് അല്പമെങ്കിലും ആകുലത ഇല്ലാത്തവരായി നമ്മിലാരും ഉണ്ടാവില്ല. ആവുന്നകാലത്ത് നല്ലതുപോലെ അദ്ധ്വാനിച്ചു വല്ലതുമൊക്കെ സ്വരുക്കൂട്ടിവച്ചില്ലെങ്കിൽ, ഭാവിയിൽ ജോലിചെയ്യാൻ ആവതില്ലാത്ത ഒരവ സ്ഥ  വരുന്പോൾ ബുദ്ധിമുട്ടിലാവുമെന്നു ഏവർക്കും അറിവുള്ളതാണ്. ഈയൊരു കാഴ്ചപ്പാടിലൂടെ നോക്കുന്പോൾ, ഇന്നത